പുതുകവിയുടെ
രചനകള്‍ക്കൊന്നും
ആര്‍ജവോര്‍ജങ്ങളില്ലെന്നും
ചൂടും ചൂരും
തുടികൊട്ടിപ്പാടാനായോരീണം
പോലുമില്ലെന്നും
'ഇന്ദ്രന്‍' കൃഷ്ണനോടോതി.
പുഴപോല്‍ ഉരുകിയൊലിച്ച
മഴനീരില്‍ കിടന്നു
ശിവനെ സ്ഫുടം ചെയ്യുന്ന
കാഴ്ച കണ്ടു
അന്തിച്ചിരുന്നത്രേ
കൃഷ്ണന്‍ ... !
(ഒരു സുഹൃത്ത് ഒരു രചനയെ വിസ്തരിച്ചപ്പോള്‍..)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ