2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ലക്‌ഷ്യം

ഭഗവാന്‍റെ അപ്പുറമിപ്പുറം നിന്ന്
അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
അയാള്‍ അവന്‍റെ നാശത്തിനും
അവന്‍ അയാളുടെ നാശത്തിനും
വേണ്ടി.
ദൈവം കനിഞ്ഞതിനാല്‍
രണ്ടുപേരും
പാപികളായി
പന പോലെ വളര്‍ന്നു... !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ